Photography zuhair chennamangallur
 
ഒരു കേസ് വിസ്താരം

ഏകദേശം നാലു പതിറ്റാണ്ടു മുമ്പു ചേന്നമംഗല്ലൂരിലെ ഒരു പറ്റം കുട്ടികള്‍ ഒപ്പിച്ച പണി

നജീബ്ക്ക എഴുതുന്നു

പച്ചക്കിണ്ടവും...

അന്നൊരു പകല്‍ സമയത്ത് ഇരുവഴിഞ്ഞിയിലെ തെയ്യത്തും കടവ്‌ പുഴയിലേക്ക്‌ തന്റെ പച്ചക്കിണ്ടം തുണിയുടെ കോന്തലയഴിഞ്ഞ് കെട്ടിയിട്ട ചുവന്ന രണ്ടണ നാണയങ്ങള്‍ പുഴയിലേക്ക്‌ വീണ്‌ നഷ്ടപ്പെട്ട സംഭവം പെരുന്നാള്‍ ഓര്‍മയില്‍ മിന്നിമറയുന്നു‌.

തട്ടാരത്തൊടി ഉമ്മച്ചി

ഹംദാന്‍...

ബന്ധങ്ങളുടെ കെട്ടുപാടുകളാല്‍ സങ്കീര്‍ണമായ , ഈ ലോകത്തോട്‌ യാത്ര മൊഴി ചൊല്ലിക്കൊണ്ട് അനന്തതയുടെ

ജുനൈസ് എഴുതുന്നു

റമദാന്‍...

ഇനിയെത്ര ശ്വാസമെന്നാരു കണ്ടു
ഇനി നമ്മള്‍ കാണുമെന്നാരു കണ്ടു
ഇടവിട്ടു ഇടവിട്ട് ഇടനെഞ്ചില്‍
...

മുത്താപ്പു എഴുതുന്നു

Need for Change

The month gone by has been a memorable one for Indian sports. India’s junior volleyball team gave the mighty

അഹമ്മദ് എഴുതുന്നു

 
   

ഈദ്‌ സന്ദേശം

വ്രതവിശുദ്ധിയുടെ മുപ്പത്‌ രാപ്പകലുകള്‍ക്ക്‌ ശേഷം ലോക മുസ്ലിം സമൂഹം പെരുന്നാ‍ള്‍ ആഘോഷിക്കുകയാണ്‌. എല്ലാ ഉല്‍സവങ്ങളും ആഘോഷങ്ങളും ആഹ്ലാദത്തിന്റെ മുഹൂര്‍ത്തങ്ങളും സാഹോദര്യത്തിന്റെ സന്ദേശവുമാണ്‌ ലോകത്തിന്‌ സമ്മാനിക്കുത്‌.
പെരുന്നാ‍ളിന്റെ ആത്മീയാവേശം ഉപവാസ നാളുകള്‍ നല്‍കിയ അനുഭൂതിയുടെ ഉത്തുംഗതയിലേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു പോവുക എന്നതാണ്‌. അതിന്റെ ഭൗതിക വശമാവട്ടെ സമസൃഷ്ടി സ്നേഹത്തിന്റെ അനുഭവ സാക്ഷ്യത്തിന്‌ അവസരമൊരുക്കുക‍ എന്നതും.
ചേന്ദമംഗല്ലൂര്‍ ഗ്രാമം പെരുന്നാ‍ളിന്റെ ആഹ്ലാദത്തിമര്‍പ്പിലാണ്‌. ആത്മീയ ചൈതന്യം ചോര്‍ന്നു ‍പോവാത്ത ആഹ്ലാദം. വിശാല വിസ്തൃതമായ ഈദ്ഗാഹില്‍ ഒത്തൊരുമിക്കുന്ന ആബാലവൃദ്ധം ഗ്രാമീണര്‍ ഗ്രാമ്യ ജീവിതത്തിന്റെ നിത്യവിശുദ്ധിക്ക്‌ ആവശ്യമായ മൈതാന മനസ്കതയുടെ സന്ദേശം കൈമാറിയാണ്‌ പിരിഞ്ഞുപോകുന്നത്‌. ദൈവത്തിലേക്ക്‌ തിരിച്ചുവെച്ച മനസ്സും ചുറ്റുപാടുകളിലേക്ക്‌ തുറന്നു വെച്ച കണ്ണുകളുമാണ്‌ സത്യവിശ്വാസിയുടെ ഐഡന്റിറ്റി.
പള്ളികളിലൊതുങ്ങാത്ത ആത്മീയത ഈ ഗ്രാമത്തിന്‌ ഒരു പുതിയ അനുഭവമല്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ആതുര ശുശ്രൂഷയിലൂടെയും ആത്മീയ ഭാവത്തിന്‌ നവഭാഷ്യം രചിച്ച മണ്ണാണിത്‌. യുവത്വത്തിന്റെ കരുത്തും മുന്നി‍ല്‍ നടക്കുവരുടെ അനുഭവ സമ്പത്തും ഒരുമിച്ചു ചേര്‍ത്ത് ഈ നാടിന്റെ മുഖഛായ കൂടുതല്‍ തെളിമയാര്‍ന്നതാക്കാന്‍ ഇനിയും ഒരുപാട്‌ പദ്ധതികളും പരിപാടികളും നമുക്ക്‌ നടപ്പിലാക്കേണ്ടതുണ്ട്.
ഈ ഒരു ആലോചന നാട്ടി‍ലും മറുനാട്ടി‍ലും കഴിയുന്ന ചേന്ദമംഗല്ലൂര്‍ നിവാസികള്‍ക്ക്‌ കൈമാറാന്‍ ഈ പെരുന്നാ‍ള്‍ സുദിനം ഏറെ അനുയോജ്യമാണ്‌. വ്രതാനുഷ്ഠാനത്തിലൂടെ കൈകഴുകിയെടുത്ത മനസ്സുകളുമായിട്ടാ‍ണല്ലോ നാം പുണ്യ സുദിനത്തെ പുണരുന്നത്‌.
എല്ലാവര്‍ക്കും ഈദാശംസകള്‍. പെരുന്നാ‍ളിന്റെ പെരുത്ത്‌ സന്തോഷങ്ങള്‍

കെ.മുഹമ്മദ്കുട്ടി

   
നയാഗ്രയിലെ...

വന്യമായ ആവേശത്തോടെ ഒഴുകുന്ന നയാഗ്ര പെട്ടെന്ന് കോപിഷ്ടയായി കുതിച്ച്‌ ചാടി താഴെ പാറക്കെട്ടുകളോട്‌ അരിശം തീര്‍ത്ത്‌ മുത്തു മണികളായി ചിതറി

ശാഹിര്‍ എഴുതുന്നു

സൂറുംകുറ്റിയുടെ...

ഇങ്ങനെയുള്ള 'കുളിച്ച്‌ കയ്ക്കല്‍' ആഘോഷത്തിന്‌ ഉച്ചയോടെ സമാപനമാവും. ഉച്ച കഴിഞ്ഞാല്‍ പുതിയാപ്ലമാരെ തേടിപോകലാണ്‌ പതിവ് രീതി. വീട്ടി‍ലെ ഏറ്റവും ഇളയമകളാണ്‌ 'തേടിപ്പോക്ക്‌' നടത്താറ്‌.

മറിയുമ്മാച്ചി പറയുന്നു

പീപ്പിള്സ് കഫേ

പുട്ടില് നിന്ന് നൂല്പുട്ടിലേക്ക് മാറിയപ്പോള് ചേന്ദമംഗല്ലൂര്ക്കാര്ക്ക് സംഗതി പിടിച്ചില്ല. അവരെന്തോ മീന്പിടിക്കാനുളള 'ഇര'

മാഹിര്‍ എഴുതുന്നു

നഷ്ട ബാല്ല്യം

നിന്‍ മായാ കാഴ്ചയിലകപ്പെട്ട്‌
ഞാനൊരു
തിരിനാളം പോലെ തെളിഞ്ഞിടവെ
വിശപ്പാമ്പു പോല്‍

ജസ്ന എഴുതുന്നു

നിലക്കടലപ്പെരുന്നാള്

അങ്ങാടിമുഴുവന് മൂന്ന് തവണ നടന്നു കണ്ടു.
ഇത് മൂന്നാമത്തെ റൌണ്ടാണ്.

ബന്ന എഴുതുന്നു

ഈദ് ഉപഹാരത്തിന്‌ പിന്നില്
സമീര്‍ കെപി
മാഹിര്‍ പി

അയാസ്
ഉണ്ണി ചേക്കു
ശാഹിര്‍
chennamangallur on web
Copyright @ 2006 - 2009 www.cmronweb.com.
All Rights Reserved(including photos and contents published in this site).
Visits